2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

വിണ്ടെടുത്ത് ധാരണകള്‍













ഐക്യ
കേരളത്തിന്റെ അഞ്ച പതിറ്റാണ്ട് പിന്നിട്ട് ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍ സിപി എന്ന്സിപി രാമസ്വാമി അയ്യരോട് ചെയ്യത അനിതിയെ ധിരമായി ചോദ്യം ചെയ്യുവാന്‍ അരുംതയ്യാറായില്ലയെന്ന്ത് ഒരു ദുഖകരം തന്നെ ഈ അനിതിയെ ധിരമായി ചോദ്യം ചെയ്യത് ചരിത്രകാരനാണ് പ്രെഫ എ. ശ്രിധരമേനോന്‍ സര്‍.സിപിയെ കുറിച്ചുള്ള രചനകളിലുടെ ചരിത്രത്തെയും സര്‍ സിപിയെയും വിണ്ടെടുത്തു അദ്ദേഹംതെറ്റിദ്ധാരണകള്‍ മാത്രമല്ല, ധാരണകളും തിരുത്തുകയായിരുന്നു

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിനെത്തുടര്‍ന്ന് നഷ്ട്ടമായ പ്രതിച്ഛായ വിണ്ടെടുക്കാന്‍ അവിഭക്തകമ്മ്യണിസ്റ്റ് പാര്‍ട്ടി നടത്തിയ “പുന്നപ്ര-വയലാര്‍ “ പശ്ത്തലത്തില്‍ സിപി വില്ലന്‍ വിധി യെഴുതിയവര്‍തമസ് കരിച്ചത് ഐതിഹാസിക മാനമുള്ള ഒരു മഹാ വ്യക്തിത്വത്തെയായിരുന്നു സര്‍ സിപിയുടെ വിലപ്പെട്ട സംഭവനകള്‍ പ്രശംസപരമായ പരാമര്‍ശങള്‍ നടത്തിയിട്ടുള്ളത് സിഅച്യുതമേനോനും പനബിള്ളി ഗോവിന്ദമേനോനുമാണു,


സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിച്ചു എന്ന്താണ് സര്‍ സിപിക്കെതിരെ ഉന്നയിച്ചു പോരുന്നഗുരുതരമായ ഒരു ആരോപണം.......എന്നാല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം എന്നആശയം,ഉല്‍ക്കടമായ അഭിലാഷം രാജവംശത്തിനു ഉണ്ടായിരുന്നു എന്നാണ് സുചിപ്പിക്കുന്നത്പ്രതേകിച്ച് അമ്മ മഹാ റാണിക്ക്, സര്‍ സിപി ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ വാദത്തിന്‍വകതാവ് അയത്..ഇതിന്റെ അപകട സാധ്യത മുന്നില്‍ കണ്ട് പുന്നപ്ര-വയലാര്‍“1947 ജനുവരിയില്‍അദ്ദേഹം ദിവാന്‍ പദം ഒഴിഞ്ഞു പിന്നിട് ദിവാന്‍ പദം ചന്ദ്രശേഖകര്‍ അയ്യര്‍ ചുമതലയില്‍ വന്നു ഡല്‍ഹിയില്‍, ഇന്ത്യയുടെ രാഷ്ട്രിയ ഭുപടത്തില്‍ മാറ്റിമറിക്കാവുന്ന ചര്‍ച്ചകള്‍ക്ക് തിരുവിതാംകൂറിന്റെ ഭാഗം ശക്തമായി അവതരിപ്പിക്കാന്‍ സിപി യെ പോലുള്ള ഒരു വ്യക്തി ദിവാന്‍ അയി വേണമെന്ന്തരാജകുടുംബത്തിന് അറിയാമായിരിന്നു.,തുടര്‍ന്ന് സിപിയെ തിരികെ വിളിച്ചു, തിരിച്ചുവരവിന് ശേഷമാണ്സര്‍ സിപി നടത്തിയ പഭാഷണങളും പാത്രപ്രസതാവനകളിലും സ്വതന്ത്ര വാദം ശക്തമായിഅവതരിപ്പിച്ച്ത്, ഒരു അഭിഭാഷകന്‍ കക്ഷിക്ക് വേണ്ടി വാദിക്കുന്ന വിറോടെ.....


ഐക്യ കേരളത്തിന്റെ നേട്ടങളാണായി എണ്ണപ്പെടുന്ന പലതും ദിവാനായിയിരുന്നു കെണ്ട് സിപിനല്‍കിയ സംഭാവനകളാണ് കേരളത്തിന്റെ സാബത്തിക രംഗത്ത് ശ്രദ്ധേയമായ മാറ്റം സിപിയുടെ മാത്രം സംഭവാനയാണു, എറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ഏലരിലെ രാസവള നിര്‍മ്മാണശാലയാണ്, ബ്രിട്ടീഷ് ഗവണ്മെര് എതിര്‍പ്പിനെ അതി ജിവിച്ചാണ് ഈ നേട്ടം കെവരിച്ചത്, പള്ളിവാസല്‍ ഹെഡ്രേ ഇലക്ട്രിക് പദ്ധതിയും ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു സാസ്കാരിക രംഗത്ത് സബന്നമാക്കിയ സംഭരംഭങളാണ് , തിരുവിതാംകൂര്‍ സര്‍വകലാശാല,റേഡിയോ നിലയം, അക്കാദമി ഓഫ് മ്യുസിക്. എന്നിവയെല്ലാം സഥാപിച്ചത് കുടാതെ പ്രെമറി തലത്തില്‍ വിദ്യാഭ്യാസം നിര്‍ബ്ധിതവും സ വുമാക്കിയതും ഈ രംഗത്തെ ഒരു പ്രധാന ചുവടുവയ്പാണ് പില്‍ക്കാലത്ത് ഈ രംഗങളിലുണ്ടായ സംരംഭങള്‍ക്ക് നാന്ദികുറിച്ച്ത്

തിരുവിതാംകൂര്‍ ചരിത്രത്തില്‍ മഹാരാജാക്കന്മാരെല്ലാം അവരുടെ ഭരണ നേട്ടങള്‍ക്കുള്ള ക്രെഡിറ്റ് സ്വയമെടുക്കുകയും ഭരണത്തിലെ പാകപ്പിഴകള്‍ക്കുള്ള ദുഷ് പേര് ദിവാന്മാരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്തിരുന്നു. സര്‍ സി പി എല്ലാ കാര്യങളും മഹാരാജാവുമായി വിശദമായി ചര്‍ച്ച് ചെയ്ത് തിനു ശേഷം മാത്രമെ തിരുമാനങള്‍ എടുത്തിരുന്നുള്ളു , പുന്നപ്ര-വയലാറി കാര്യത്തിലും ഇത് തന്നെയാണ് നടന്നത് ,

2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ആഗ്രഹങളും.......നൊബരങളും

ഏറെയുണ്ടാഗ്രഹമെപ്പൊഴും മനസ്സിങ്കല്‍
എത്തിടാത്തോരകലങള്‍ കാണുവാന്‍
എത്തിപിടിച്ചു ഞാനാ അകലങ്ങളെ
എത്തിടാ ദൂരം പറന്നു പോയ് ഞാന്‍


വന്ന് നിന്നു തളര്‍ന്നു പോയ് ഞാന്‍
വന്നെത്തിടാത്ത് ദൂരത്തു നിന്നു ഞാന്‍
വന്നെത്തി എന്‍ നൊബരങളും,
വന്നണഞ്ഞു എന്‍ ആഗ്രഹങളും

കാലമങ്ങനെ പറന്നു പോയീടുമ്പോള്‍
കാര്‍ന്നു പോയിടുമെന്‍ നൊമ്പരങളും
കാത്തു സുക്ഷിക്കുമെന്‍ ആഗ്രഹങളും
കാണാത്ത അകലത്തെയോര്‍ത്തു നിന്നു പോയി ഞാന്‍....

*******************************************
പ്രവാസലോകത്തില്‍ വരുവാന്‍(പറക്കുവാന്‍) അഗ്രഹിച്ച്,ഒരുപാട് സ്വപ്നങള്‍ കണ്ട നടന്ന്,പെട്ടന്ന് ആ അഗ്രഹ സാധിച്ചു..........ഈ ലോകത്ത് എത്തിയപ്പോള്‍ എല്ലാം നഷ്ട്ടപ്പെട്ടുയെന്ന് കരുതിയെ മനസ്സ്മായി ,തിരികെ പറക്കുവാന്‍ ഒരു മോഹം.. മനസ്സു കടിച്ച് അമര്‍ത്തി കാത്തു സുക്ഷിക്കുന്ന പുതിയ ആഗ്രഹങള്‍ക്കായി ഇവിടെ നിലകൊള്ളുന്നു...എല്ലാ പ്രവാസികളേയും പോലെ നാടിന്റെശാലീനതയിലേക്ക്‌ അനിവാര്യമായ ഒരു മടക്കയാത്ര സ്വപ്നം കണ്ട്‌ കഴിയുന്ന ഒരു തനി പ്രവാസി........